വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെച്ചതിന് ശേഷം ആദ്യമായി, പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ചൊവ്വാഴ്ച ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

അമേരിക്കന്‍ സേനയ്ക്കെതിരായ അപ്രതീക്ഷിത ആക്രമണശ്രമമായാണ് മിസൈല്‍ വിക്ഷേപണത്തെ സെന്‍ട്രല്‍ കമാന്‍ഡ് വിശേഷിപ്പിച്ചത്. ഇറാന് തൊടുത്തുവിട്ട എല്ലാ മിസൈലുകളും വിജയകരമായി തടഞ്ഞുനശിപ്പിച്ചതായും ആക്രമണത്തില്‍ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൈന്യം അറിയിച്ചു.
വായനക്കാർക്കായി / Recommended for You














-20260119112235.webp)





പുതിയ ഉപരോധ പ്രഖ്യാപനത്തിന് മുന്നോടിയായി ട്രംപ്; 'ഇറാന് പൂര്‍ണമായും തകര്‍ന്നുകൊണ്ടിരിക്കുന്നു'